അയാളോടുള്ള അവളുടെ വാക്കുകള്‍ ഇങ്ങനെയായിരുന്നു ...
" നേരം വെളുക്കുവോളം ആ ലാപ് ടോപ്പും കെട്ടിപ്പിടിച്ചിരുന്നാല്‍
മനുഷ്യാ , നിങ്ങളെ അച്ഛാ എന്ന് വിളിക്കാന്‍ .... !,
വേണ്ട ... എനിക്ക് ആരോടും പരിഭവം ഇല്ല ...
ഇനി , നിങ്ങളിലൂടെ എനിക്ക് താലോലിക്കാന്‍
ഒരു ടാബ് ലെറ്റ് എങ്കിലും പിറന്നിരുന്നെങ്കില്‍
എന്ന ചെറിയൊരു മോഹം മാത്രം ...! "